പെറ്റൊഴിഞ്ഞ വയറുപിളർന്ന്, ഉണങ്ങിയ പാമ്പിൻ കായകൾക്ക് കുന്നിക്കുരുമണി ചോപ്പിനാൽ കണ്ണുകുത്തി, പത്തിവിടർത്തി- യൊരോർമ്മ; അപ്പൂപ്പൻതാടിയായ് പറന്നുയരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ